Share |
ghsmuttomblog.. Search for GOs in related websites here..
സ്കുളുകള്‍ ജൂണ്‍ 4നു തുറക്കും.സംസ്ഥാനതല പ്രവേശനോത്സവം കൊച്ചിയില്‍| ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2012ജനുവരി മുതല്‍ 7%-DA
ഈ വര്ഷം സ്കൂള്‍ അധ്യായന ദിനങ്ങള്‍ 200 മാത്രം (1000 മണിക്കൂര്‍) 220 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം Q I P Monitoring കമ്മിറ്റി തള്ളി| സ്കൂള്‍തല കലോത്സവം സെപ്റ്റംബര്‍ മാസത്തില്‍| സബ് ജില്ല ഒക്ടോബര്‍ മാസത്തില്‍| ജില്ല നവംബര്‍ മാസത്തില്‍| സംസ്ഥാന കലോത്സവം ജനുവരിയിലും നടത്തും സംസ്ഥാന കലോത്സവം മലപ്പുറം ജില്ലയില്‍. സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത ജൂലൈയില്‍ ലഭിക്കും| സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യായന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത് | അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പരീക്ഷ എഴുതുന്നതും സര്‍ക്കാര്‍/എയ്ഡഡ് അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നതും സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്ഉത്തരവായി. ഇതനുസരിച്ച് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചു വരുന്ന കുട്ടികളെ സര്‍ക്കാര്‍ അംഗീകരിച്ച സ്കൂളുകളിലെ പത്ത് വരെയുള്ള ക്ളാസുകളില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കാന്‍ വയസ് പോലുള്ള നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും ഇതിന് തൊട്ടുതാഴെ ക്ളാസില്‍ നിന്ന് ഉയര്‍ന്ന ക്ളാസിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് യോഗ്യതാ എഴുത്തുപരീക്ഷ നടത്താന്‍ അതത് സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തും. ഇങ്ങനെ ചേര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ തൊട്ടുതാഴെയുള്ള ക്ളാസ് ഇല്ലെങ്കില്‍ അത്തരം ക്ളാസുകളുള്ള മറ്റ് അംഗീകൃത സ്കൂളില്‍ പരീക്ഷ നടത്താം. അങ്ങനെ പരീക്ഷ നടത്തി സ്കൂളില്‍ നിന്ന് പ്രമോഷന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ഉയര്‍ന്ന ക്ളാസുകളില്‍ ഈ വിദ്യര്‍ത്ഥികള്‍ക്ക് ടി.സി. ഇല്ലാതെ പ്രവേശനം കൊടുക്കാവുന്നതാണ്. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നാലാംക്ളാസിലും താഴെയും പഠിക്കുന്ന വദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ക്ളാസുകളില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കണമെങ്കില്‍, യോഗ്യതാ പരീക്ഷ നടത്താന്‍ അതത് ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളുടെ പ്രമോഷനുവേണ്ടി തുടര്‍ മുല്യനിര്‍ണ്ണയത്തിന്റെ (സി.ഇ) സ്കോര്‍ പരിഗണിക്കേണ്ടതില്ല. വിവിധ വിഷയങ്ങളുടെ എഴുത്തു പരീക്ഷയുടെ മാത്രം സ്കോര്‍ പരിഗണിച്ചാല്‍ മതി. 2012-13 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന് തുടര്‍ന്ന്പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 28 ന് മുമ്പ് അപേക്ഷ ബന്ധപ്പെട്ട ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കേണ്ടതും ഹെഡ്മാസ്റര്‍മാര്‍ സഹാദ്ധ്യാപകരുടെ സഹായത്തോടെ വിവിധ വിഷയങ്ങളുടെ യോഗ്യതാ പരീക്ഷ നടത്തേണ്ടതുമാണ്. പരീക്ഷാഫലം മെയ് 31 ന് മുമ്പ് പ്രസിദ്ധീകരിക്കണം. അര്‍ഹരായവര്‍ക്ക് തൊട്ടുയര്‍ന്ന ക്ളാസില്‍ ടി.സി. ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ നാല് ആയും നിശ്ചയിച്ചിട്ടുണ്ട്. സ്കൂളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ സാധാരണയായി പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും ടി.സി. ഒഴികെയുള്ള കാര്യങ്ങളില്‍ ഹെഡ്മാസ്റര്‍മാര്‍ ഉറപ്പാക്കേണ്ടതാണ് ഈ വര്‍ഷത്തെ സവിശേഷ സാഹചര്യം നിമിത്തമാണ് ഇങ്ങനെ പ്രത്യേക അനുമതി നല്കുന്നത്. ഭാവിയില്‍ ഇതനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.| SAMPOORNA main site is active now for all the processes like promotion of students, TC generation etc|
'SAMPOORNA' യിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത ജൂലൈയില്‍ ലഭി ക്കും . ഈ വരുന്ന അധ്യയനവര്‍ഷം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഘടനാപരമായ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അഞ്ചാംക്ലാസ് എല്‍പിയുടേയും എട്ടാം ക്ലാ സ് യുപിയുടെയും ഭാഗമായി മാറുമെന്ന കാര്യവും ഇക്കൊല്ലം ഇല്ല. ഒന്നാം ക്ലാസ്സിലേക്ക് അഞ്ചു വയസ്സ് മതി . പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളോടൊപ്പം രണ്ട് സെറ്റ് സൗജന്യ യൂണിഫോം കൂടി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.. അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്ക് ഒന്‍പത്, പത്ത് ക്‌ളാസുകളിലേയ്ക്ക് കുട്ടികളുടെ പ്രൊമോഷന്‍ ലി സ്റ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രോഗ്രസ് കാര്‍ഡ് തുടങ്ങിയവ തയ്യാറാക്കുന്നത് ഐടി@സ്‌കൂളിന്റെ സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവണം . ഈ വര്ഷം സ്കൂള്‍ അധ്യാ യന ദിനങ്ങള്‍ 200 മാത്രം (1000 മണിക്കൂര്‍) 220 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം Q I P Monitoring കമ്മിറ്റി തള്ളി| സ്കൂള്‍തല കലോത്സവം സെപ്റ്റംബര്‍ മാസത്തില്‍| സബ് ജില്ല ഒക്ടോബര്‍ മാസ ത്തില്‍| ജില്ല നവംബര്‍ മാസത്തില്‍| സംസ്ഥാന കലോത്സവം ജനുവരിയിലും നടത്തും സംസ്ഥാന കലോത്സവം മലപ്പുറം ജില്ലയില്‍. .
Pareekshabhavan news
« »

വിദ്യാഭ്യാസ വാര്‍ത്തകള്‍


വിദ്യാഭ്യാസ വകുപ്പിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അധ്യാപക പാക്കേജിലെയും സ്പര്‍ക്കിലെയും വിവരങ്ങള്‍ ഏകീകരികേണ്ടതുണ്ട്.ഇതിനായി സ്പര്‍ക്കിലെ 8 അക്ക ഓഫീസ് കോഡ്‌ അധ്യാപക പാക്കേജിലും ഉള്‍പ്പെടുത്തേണ്ടതാണെന്ന് അറിയിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. |

 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് 6 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉപ ജില്ല വിദ്യാഭ്യാസ ആഫിസര്‍മാര്‍ക്കും പ്രധാന അധ്യാപര്‍ക്കും പൊതു വിദ്യഭ്യാസ ഡയരക്ടര്‍ നിര്‍ദേശം നല്‍കി |

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി 2012-13 വര്‍ഷം അപാകതകളില്ലാതെ കേന്ദ്ര സഹായത്തിനു വിധേയമായി, അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

***********************************************************************************************************
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത ജൂലൈയില്‍ ലഭിക്കും |
ഈ വര്ഷം സ്കൂള്‍  അധ്യായന ദിനങ്ങള്‍ 200 മാത്രം (1000 മണിക്കൂര്‍) 220 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം Q I P Monitoring  കമ്മിറ്റി തള്ളി| സ്കൂള്‍തല കലോത്സവം സെപ്റ്റംബര്‍ മാസത്തില്‍| സബ് ജില്ല ഒക്ടോബര്‍ മാസത്തില്‍| ജില്ല നവംബര്‍ മാസത്തില്‍| സംസ്ഥാന കലോത്സവം ജനുവരിയിലും നടത്തും സംസ്ഥാന കലോത്സവം മലപ്പുറം ജില്ലയില്‍.
***********************************************************************************************************
2012 മാര്‍ച്ച് മാസം നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുന:മൂല്യനിര്‍ണ്ണയഫലം (ഒന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ keralapareekshabhavan.in ല്‍ ഫലം ലഭ്യമാണ്.|
************************************************************************************************************      കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസൃതമായി സ്‌കൂളുകളുടെ ഘടനമാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്‌്ഡഡ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തിലധികം എല്‍.പി സ്‌കൂളുകള്‍ പൂട്ടേണ്ടിവരും. അവിടെ ജോലിചെയ്യുന്ന പതിനായിരത്തോളം അധ്യാപകര്‍ക്കു ജോലി നഷ്‌ടമാകും. യു.പി, ഹെസ്‌കൂള്‍ തലത്തിലെ ഘടനമാറ്റം ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കും. അവിടെ പഠിക്കുന്ന കുട്ടികള്‍ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരും. 
വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തികള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍(ആശ്വാസ്‌)നിലവില്‍ വരുന്നതോടെയാണ്‌ എല്‍.പി സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടി വരിക. ആശ്വാസ്‌ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌, പഞ്ചായത്തുകളിലെ ഒരു യു.പി സ്‌കൂളിനെ മദര്‍ സ്‌കൂളാക്കി മാറ്റും. ഇതിന്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മൂന്നു മുതല്‍ നാലുവരെയുളള എല്‍.പി സ്‌കൂളുകളെ ഇതിനൊപ്പം ചേര്‍ക്കും. ഇതില്‍ കുട്ടികള്‍ കുറവുളള ഒരു എല്‍.പി സ്‌കൂളിനെ ആശ്വാസ്‌് എന്ന പേരില്‍ പൊതുസ്‌കൂളാക്കി മാറ്റും. മറ്റു സ്‌കൂളുകളിലെ കുട്ടികളുടെ കലാ-കായിക പ്രവൃത്തികള്‍ക്കുളള സ്‌കൂളായിരിക്കുമിത്‌. എല്‍.പി സ്‌കൂളിന്റെ പേര്‌ മാറ്റി 'ആശ്വാസ്‌' എന്ന ബോര്‍ഡും സ്‌ഥാപിക്കും. ആശ്വാസ്‌ സ്‌കൂളുകളില്‍ പഠനം നടക്കാതെ വരുന്നതോടെ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ മറ്റു സ്‌കൂളുകളിലേക്കു മാറ്റി ചേര്‍ക്കും. വിദ്യാര്‍ഥികള്‍ ഇല്ലാതാകുന്നതോടെ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയും അവിടെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക്‌ ജോലി നഷ്‌ടമാകുകയും ചെയ്യും.

ഘടനാ മാറ്റം ഈ വര്‍ഷം നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ ഏപ്രില്‍ 11 ന്‌ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ അധ്യാപക സംഘടനകളുടെ യോഗം വിളിച്ച്‌ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്‌ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ഏകദേശം ഒരേപോലെയുളള നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്കു രേഖാ മൂലം നല്‍കി. ഘടനാമാറ്റം നടപ്പിലാക്കിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഈ വര്‍ഷം ഘടനാമാറ്റം ഉണ്ടാകില്ലെന്ന്‌ അധ്യാപകസംഘടനാ ഭാരവാഹികള്‍ക്ക്‌ മന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഇതിന്‌ വിപരീതമായാണ്‌ കഴിഞ്ഞ ദിവസം മന്ത്രി പത്രസമ്മേളനം നടത്തി ഘടനാമാറ്റം പ്രഖ്യാപിച്ചത്‌.
 സ്‌കൂളുകള്‍ ഭരണഘടനാപരമായി തദ്ദേശസ്വയംഭരണ സ്‌ഥപനങ്ങളുടെ കീഴിലാണ്‌. വിദ്യാഭ്യാസ വകുപ്പ്‌ ഇത്തരത്തില്‍ തീരുമാനം എടുത്തപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ അധികാരമുളളവരുമായി ചര്‍ച്ച ചെയ്‌തിട്ടില്ല. ഇതിനെതിരേ സി.പി.എം അധ്യാപകസംഘടനായായ കെ.എസ്‌.ടി.എ. മാത്രമാണ്‌ പരസ്യമായി രംഗത്ത്‌ എത്തിയിരിക്കുന്നെങ്കിലും കോണ്‍ഗ്രസ്‌ അധ്യാപകസംഘടനകള്‍ക്കും ലീഗിന്റെ നിയന്ത്രണത്തിലുളള അധ്യാപക സംഘടനയ്‌ക്കും തീരുമാനത്തില്‍ പ്രതിഷേധമുണ്ട്‌. 


സംസ്ഥാനത്ത് കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൈവറ്റ് ബസ് ജീവനക്കാരില്‍നിന്നും നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നെന്ന വ്യാപകമായ പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ക്ക് തയ്യാറെടുക്കുന്നു. ഇത്തരത്തിലുളള വിവേചനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള ദേശീയ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതും ആയത് പരിഗണിച്ചുവരുന്നതുമാണ്. പ്രൈവറ്റ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ല, വിദ്യാര്‍ത്ഥികളെ ക്യൂവില്‍ ബസ്സിന്റെ ഡോറിന് പുറത്ത് നിര്‍ത്തിയശേഷം മറ്റ് യാത്രക്കാരെ കയറ്റിയ ശേഷം മാത്രമേ കയറാന്‍ അനുവദിക്കുന്നുള്ളൂ, ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകിടാന്നാലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ല, കണ്‍സഷന്‍ നിഷേധിച്ചുകൊണ്ട് അമിത ചാര്‍ജ്ജ് ഈടാക്കുന്നു, മിനിമം ചാര്‍ജ്ജിന് കണ്‍സഷന്‍ അനുവദിക്കുന്നില്ല, സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കെ അവധി ദിവസങ്ങളില്‍ കണ്‍സഷന്‍ അനുവദിക്കുന്നില്ല, പ്രൈവറ്റ് ബസ്സിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നു എന്നിവയാണ് വ്യാപകമായി ലഭ്യമായ പരാതികള്‍, മേല്‍ പരാതികള്‍ എല്ലാം തന്നെ സര്‍ക്കാര്‍ വളരെ ഗൌരവമായി വീക്ഷിക്കുന്നുവെന്നും പരാതികള്‍ നിയമാനുസൃതമായി നല്‍കുന്നതിനുളള സംവിധാനം നിലവിലുണ്ടെന്ന റിയിക്കുന്നതോടൊപ്പം ഏതേങ്കിലും തരത്തിലുളള വിവേചനം നേരിടേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട ബസ്സിന്റെ പേര്, നമ്പര്‍, റൂട്ട് എന്നിവ വ്യക്തമാക്കിക്കൊണ്ട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കോ ഗതാഗത കമ്മീഷണര്‍ക്കോ സര്‍ക്കാരിലേക്കോ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരി മുഖേന പരാതികള്‍ നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് നിയമാനുസൃതമായി ലഭിക്കുന്ന യാത്രാ കണ്‍സഷന്‍ മേല്‍ വിവരിച്ച പരാതികള്‍ ഉണ്ടാകാത്ത വിധത്തില്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ യാത്രാ ബസ്സുടമകളും ജീവനക്കാരും ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
************************************************************************************************************ 
2010-12 ബാച്ച് രണ്ടാം വര്‍ഷത്തേയും, 2011-13 ബാച്ച് ഒന്നാം വര്‍ഷത്തേയും ഹയര്‍ സെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ളാസ് കൈകാര്യം ചെയ്ത വകയില്‍ കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള ഉത്തരവുകള്‍ പ്രകാരം തുക അനുവദിച്ചിട്ടുളള സ്കൂളുകളില്‍ അനുവദിച്ച തുകയുടെ മുന്‍കൂര്‍ രസീതുകള്‍ ഇനിയും ലഭ്യമാക്കിയിട്ടില്ലത്ത സ്കൂളുകള്‍ ആയത് ഓപ്പണ്‍ സ്കൂളിന്റെ വെബ് സൈറ്റില്‍ നിന്നും (www.openschool.kerala.gov.in)ഡൌണ്‍ലോഡ് ചെയ്ത് തുക രേഖപ്പെടുത്തി മതിയായ സ്റാമ്പ് പതിപ്പിച്ച് മെയ് 30 നകം ഓപ്പണ്‍ സ്കൂള്‍ ഹെഡ് ഓഫീസില്‍ ലഭ്യമാക്കണം
************************************************************************************************************  

സംസ്‌ഥാനത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ശില്‍പ എം.പോള്‍ (എറണാകുളം) ഒന്നാംറാങ്ക്‌ നേടി. പി വിഷ്‌ണു പ്രസാദ്‌(കോഴിക്കോട്‌) രണ്ടാം റാങ്കും ടി.ആസാദ്‌ (കണ്ണൂര്‍) മൂന്നാം റാങ്കും കരസ്‌ഥമാക്കി. ശില്‍പ എം.പോള്‍ 944.75 മാര്‍ക്ക്‌ നേടി. പി.വിഷ്‌ണുപ്രസാദ്‌ 944.68 മാര്‍ക്കും ടി.ആസാദ്‌ 935.66 മാര്‍ക്കും നേടി.


പട്ടികജാതി വിഭാഗത്തില്‍ ദേവു ദിലീപ്‌ (906.33 തിരുവനന്തപുരം), പി.ജിതിന്‍ (875.46 മലപ്പുറം) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്‌ഥമാക്കി. പട്ടികവര്‍ഗ വിഭാഗത്തില്‍ എസ്‌.ആകാശ്‌ (793.19 ഇടുക്കി), മനു ഡയസ്‌ കണ്ടച്ചാംകുളം (744.77 തിരുവനന്തപുരം) എന്നിവര്‍ക്കാണ്‌ ഒന്നും രണ്ടും റാങ്കുകള്‍. മെഡിക്കല്‍ വിഭാഗത്തില്‍ കേരളം, ന്യൂഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലെ 229 കേന്ദ്രങ്ങളിലായി 77,974 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 71,135 പേര്‍ റാങ്ക്‌ ലിസ്‌റ്റില്‍ ഇടംനേടി. യോഗ്യത നേടിയതില്‍ 49,467 വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളും 21,668 പേര്‍ ആണ്‍കുട്ടികളുമാണ്‌.


എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയ്‌ക്കു യോഗ്യത നേടിയവരുടെ സ്‌കോര്‍ മാത്രമാണ്‌ പ്രഖ്യാപിച്ചത്‌. വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബാണ്‌ ഫലം പ്രഖ്യാപിച്ചത്‌.

മെഡിക്കല്‍ വിഭാഗത്തില്‍ എബിന്‍ കെ.സെബാസ്‌റ്റ്യന്‍ (934.89 ഇടുക്കി), മുഹമ്മദ്‌ ഫൈസല്‍ ഹസന്‍ (934.82 എറണാകുളം), കെ.ടി.ഫസില്‍(934.64മലപ്പുറം), എന്‍ മുഹമ്മദ്‌ റാഫി(934.61 പാലക്കാട്‌), സച്ചിന്‍ തോമസ്‌(934.54 എറണാകുളം), ആര്‍.എസ്‌ ശരത്‌(931.47 കൊല്ലം), ബികാസ്‌ കീത്താടത്ത്‌(930.46 തിരുവനന്തപുരം) എന്നിവര്‍ യഥാക്രമം നാലു മുതല്‍ 10 വരെയുള്ള റാങ്കുകള്‍ നേടി. ആണ്‍കുട്ടികളില്‍ നിന്നും 53 പേരും പെണ്‍കുട്ടികളില്‍നിന്നും 47 പേരും ആദ്യ 100 റാങ്കില്‍ ഇടംനേടി.

തിരുവനന്തപുരം ജില്ലയില്‍നിന്നും 12 പേരും കോഴിക്കോടുനിന്നു 12 പേരും കൊല്ലത്തുനിന്നു 11 പേരും മലപ്പുറത്തു നിന്നും 10പേരുമാണ്‌ ആദ്യ 100 റാങ്ക്‌ ലിസ്‌റ്റില്‍ ഇടംനേടിയത്‌. ആദ്യ അവസരത്തില്‍ പരീക്ഷയെഴുതിയതില്‍ 41 പേരും രണ്ടാമത്തെ അവസരത്തില്‍ 59 പേരുമാണ്‌ ആദ്യ 100 റാങ്കില്‍ ഇടംനേടിയിരിക്കുന്നത്‌. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 439 പേരും എ.ഐ.എസ്‌.എസ്‌.സി.ഇ (സി.ബി.എസ്‌.ഇ) വിഭാഗത്തില്‍ 527 പേരും ഐ.എസ്‌.സി.ഇ(സി.ഐ.എസ്‌.സി.ഇ) വിഭാഗത്തില്‍ 30 പേരും കേരളത്തിനു പുറത്തുനിന്നും എച്ച്‌.എസ്‌.ഇ, വി.എച്ച്‌.എസ്‌.ഇ പരീക്ഷയെഴുതിയ മൂന്നുപേരും ആദ്യ ആയിരം റാങ്കില്‍ സ്‌ഥാനംപിടിച്ചു.

വി.എച്ച്‌.എസ്‌.ഇ വിഭാഗത്തില്‍ നിന്നും ഒരാള്‍ പോലും ആദ്യത്തെ ആയിരം റാങ്കില്‍ ഇടം നേടിയില്ല. 

 ************************************************************************************************************ 
 ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 28 വരെ ദീര്‍ഘിപ്പിച്ചതായി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2012 മാര്‍ച്ചില്‍ പരീക്ഷയ്ക്ക് അപേക്ഷിച്ച സെന്ററുകളിലാണ് അപേക്ഷ നല്‍കേണ്ടത്.
 ************************************************************************************************************ 
സംസ്‌ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇക്കൊല്ലം ജനുവരി മുതലുള്ള മുന്‍കാല്യപ്രാബല്യത്തോടെ ഏഴു ശതമാനം ഡി.എ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജൂലൈ 2011 മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 31 ശതമാനം ഡി.എ 38 ശതമാനം ആകും. ഈ ഡി.എ വര്‍ദ്ധനയോടെ പ്രതിവര്‍ഷം 1289 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിന്‌ ഉണ്ടാകുമെന്ന്‌ മന്ത്രി കെ.എം. മാണി അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത്‌ നിലവില്‍ ക്ഷാമബത്ത കുടിശികയില്ലാതാകും. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14 ശതമാനം ഡി.എയാണ്‌ വര്‍ധിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുടയും ബാഗും നല്‍കി കുട്ടികളെ ഇറക്കുമതി ചെയ്യുന്ന രീതിക്കു വിദ്യാഭ്യാസവകുപ്പിന്റെ മൂക്കുകയര്‍. വിദ്യാര്‍ഥികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനു ദൂരപരിധി ഏര്‍പ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
 ************************************************************************************************************ 
പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഒരു കിലോമീറ്ററും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് മൂന്നു കിലോമീറ്ററും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോമീറ്ററുമാണു ദൂരപരിധി ഏര്‍പ്പെടുത്തുന്നത്. ഇഷ്ടമുള്ള വിദ്യാലയത്തില്‍ പഠിക്കുന്നതിനു വിദ്യാര്‍ഥികളെ വിലക്കാതെ അധ്യാപകരുടെ ഇറക്കുമതി സമ്പ്രദായത്തെയാണു വിലക്കുന്നത്.

അതായത്, എത്ര ദൂരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കും. പക്ഷേ, ദൂരപരിധി ലംഘിച്ചു വരുന്ന കുട്ടികളുടെ എണ്ണം ഡിവിഷന്‍ തികയ്ക്കാന്‍ പരിഗണിക്കില്ല.

എന്നാല്‍, സ്കൂളില്‍നിന്ന് എല്ലാ ആനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുകയും ചെയ്യും. തലയെണ്ണല്‍ പിന്‍വലിച്ചതോടെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പു ദുരുപ യോഗം ചെയ്യാതിരിക്കാനാണു കടുത്ത നിയന്ത്രണങ്ങള്‍. തലയെണ്ണലിനു പകരം ഈ വര്‍ഷം മുതല്‍ കണ്ണെണ്ണലാണു നടപ്പാക്കുന്നത്. യുണീക് ഐഡന്റിറ്റി കാര്‍ഡ് വഴി കുട്ടികളുടെ നേത്രപടലത്തിന്റെ ചിത്രം എടുക്കുകയാണു ചെയ്യുന്നത്. കംപ്യൂട്ടര്‍ സഹായത്തോടെ കണ്ണ് എണ്ണുന്നതുവഴി ഇരട്ടിപ്പു തടയാന്‍ സാധിക്കും. ഒരേ വിദ്യാര്‍ ഥികളെ രണ്ടു സ്കൂളില്‍ ഇരുത്തിയാല്‍ കംപ്യൂട്ടര്‍ കണ്ടുപിടിക്കും. ജൂണ്‍ ഒന്നു മുതല്‍ കണ്ണെണ്ണല്‍ ആരംഭിക്കും. ഐടി അറ്റ് സ്കൂളിനാണു കണ്ണെണ്ണല്‍ ചുമതല.

കുട്ടികളുടെ കണക്കെടുപ്പു പൂര്‍ത്തിയാക്കി സ്റ്റാഫ് ഫിക്സേഷന്‍ നടത്തിയശേഷം മാത്രമേ വിദ്യാര്‍ഥി അനുപാതം കുറയ്ക്കുകയുള്ളു. ഒന്നു മുതല്‍ അഞ്ചു വരെ ക്ളാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30, ആറു മുതല്‍ പത്തു വരെ 1:35 എന്നിങ്ങനെയാണ്. 2010, 2011 വര്‍ഷങ്ങളില്‍ നടത്തിയ അധ്യാപക തസ്തികകള്‍ക്ക് ഈ ഭേദഗതി ബാധകമല്ല. അടുത്ത വര്‍ഷം പുതിയ ഡിവിഷന്‍ അനുവദിക്കാനാണു ദൂരപരിധി വ്യവസ്ഥ ബാധകമാകുക. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കു ന്നതോടെ ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടും.

************************************************************************************************************ 
പ്രൈമറി പ്രധാന അധ്യാപകരുടെ 2012-13 വര്‍ഷത്തെ പൊതു സ്ഥലമാറ്റം - അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
************************************************************************************************************ 
 മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 2012 ലെ പ്ലസ് വണ്‍ കോഴ്‌സിലേയ്ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാര്‍ഷിക വരുമാനമുള്ള പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഏകജാലക സംവിധാനം മുഖേന നടത്തുന്ന പ്ലസ് വണ്‍ കോഴ്‌സിന് ഈ സ്കൂളുകളില്‍ പ്രവേശനം ലഭിക്കില്ല.  ജില്ല, സ്കൂളിന്റെ പേര്, വിഷയം കുട്ടികളുടെ എണ്ണം എന്ന ക്രമത്തില്‍ ഇനിപ്പറയുന്നു.
തിരുവനന്തപുരം, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കട്ടേല ശ്രീകാര്യം (പെണ്‍കുട്ടികള്‍),സയന്‍സ്-36, കൊമേഴ്‌സ്-36.  പത്തനംതിട്ട, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വടശ്ശേരിക്കര പി.ഒ.(ആണ്‍കുട്ടികള്‍), ഹ്യുമാനിറ്റീസ്-36.  ഇടുക്കി, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നാര്‍ പി.ഒ., (ആണ്‍കുട്ടികള്‍), കൊമേഴ്‌സ്-36.  തൃശ്ശൂര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചാലക്കുടി നായരങ്ങാടി പി.ഒ. പിന്‍കോട് 680725 (പെണ്‍കുട്ടികള്‍), സയന്‍സ്-36.  വയനാട്, രാജീവ്ഗാന്ധി ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂല്‍പുഴ, സുല്‍ത്താന്‍ബത്തേരി(ആണ്‍കുട്ടികളും, പെണ്‍കുട്ടികളും), കൊമേഴ്‌സ്-36.  വയനാട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നല്ലൂര്‍നാട് കുന്ദമംഗലം പി.ഒ. പിന്‍കോട് 670645(ആണ്‍കുട്ടികള്‍), സയന്‍സ്-36, കൊമേഴ്‌സ്-36.  കണ്ണൂര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പട്ടുവം കല്ലുന്തടം പി.ഒ. തളിപ്പറമ്പ് (ആണ്‍കുട്ടികള്‍), സയന്‍സ്-36, കൊമേഴസ്-36, ഹ്യുമാനിറ്റീസ്-36.  കാസര്‍ഗോഡ്, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരവടുക്കം പി.ഒ. പിന്‍കോട് 671317(പെണ്‍കുട്ടികള്‍), സയന്‍സ്-36, കൊമേഴ്‌സ്-36.ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി, വര്‍ഗ്ഗ, ഇതര വിഭാഗം കുട്ടികള്‍ക്കു 20:7:10 എന്ന അനുപാതത്തില്‍ വയനാട് രാജീവ്ഗാന്ധി ആശ്രമ എച്ച്.എസ്.എസ്.ഒഴികെ പ്രവേശനം ലഭിക്കും.  രാജീവ്ഗാന്ധി ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം വരുമാന പരിധി കൂടാതെ പ്രവേശനം ലഭിക്കും.പ്രവേശനം ലഭിക്കുന്നവരുടെ താമസ സൗകര്യം, ഭക്ഷണ-പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും.  ഓണം, ക്രിസ്തുമസ് വേനലവധി തുടങ്ങിയ അവധിക്കാലയളവില്‍ വീട്ടില്‍പോയി വരുന്നതിനു വിദ്യാര്‍ത്ഥിക്കും രക്ഷിതാവിനുമുള്ള യാത്രാബത്തയും സര്‍ക്കാര്‍ നല്‍കും.  നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു മെയ് 26 നു മുമ്പായി ലഭിച്ചിരിക്കണം.

************************************************************************************************************ 
 സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികള്‍ക്ക് വിധേയമായി ടി.സി ഇല്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ അവകാശനിയമ പ്രകാരം അനംഗീകൃത സ്‌കൂളുകള്‍ അംഗീകൃതമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം ആവശ്യമായതിനാലാണ് ഈ വര്‍ഷത്തേക്ക് മാത്രമായി ഇപ്രകാരം തീരുമാനിച്ചതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. പ്രത്യേക എഴുത്തുപരീക്ഷ നടത്തി പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ചുമതലപ്പെടുത്തി. ഈ പരീക്ഷയില്‍ ക്ലാസ് കയറ്റത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ടി. സി. ഇല്ലാതെ അടുത്ത ക്ലാസില്‍ പ്രവേശനം അനുവദിക്കും. വിദ്യാര്‍ഥികളുടെ തുടര്‍ മൂല്യനിര്‍ണയത്തിന്റെ സ്‌കോര്‍ പരിഗണിക്കേണ്ടതില്ല. ഈ അധ്യയന വര്‍ഷം അംഗീകൃത സ്‌കൂളില്‍ പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയ്ക്കുള്ള അപേക്ഷ ഈ മാസം 28 ന് മുമ്പായി സമര്‍പ്പിക്കണം. പരീക്ഷാഫലം 31 ന് മുമ്പായി അതത് സ്‌കൂളില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള അവസാന തീയതി ജൂണ്‍ നാലാണ്. കേരളത്തിലെ വിദ്യാഭ്യാസ ചട്ടത്തില്‍ ഇളവ് വരുത്തിയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. മാതൃഭൂമി വാര്‍ത്ത.
 ************************************************************************************************************ 
2010-11 ലെ തസ്തിക നിര്‍ണ്ണയ ഉത്തരവുകള്‍ അനാദായകരമായ സ്കൂളുകളിലെ 2011-12 വര്‍ഷത്തിലെ നിയമനങ്ങള്‍ക്കും ബാധകമാണെന്ന് പൊ. വി. സെക്രട്ടറി അറിയിച്ചു
.************************************************************************************************************ 
3361 അധ്യാപകര്‍ക്ക് പുറമേ 40 അധ്യാപകരെ കൂടി അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി ഉത്തരവായി *************************************************************************************************************വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ റിട്രെന്‍ജ്ഡ് അധ്യാപകര്‍ക്കാണ് പരിശീലനം. മെയ് 25 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ റിട്രെന്‍ജ്ഡ് അധയാപകര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം സംഘടിപ്പിക്കും. മെയ് 25 മുതല്‍ ജൂണ്‍ 1 വരെ ഏഴു ദിവസ മാനേജ്മെന്റ് പരിശീലനവും ജൂണ്‍ ആറു മുതല്‍ എട്ട് വരെ മൂന്നു ദിവസ ഐ.സി.റ്റി. പരിശീലനവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതാത് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശീലന കേന്ദ്രങ്ങള്‍ നിശ്ചയിച്ച് റിട്രെന്‍ജ്ഡ് അധ്യാപകരെ അറിയിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരെ മാത്രമെ ടീച്ചര്‍ പാക്കേജിന്റെ ഭാഗമായി പരിഗണിക്കുകയുളളുവെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. ************************************************************************************************************** 
ഈ അധ്യയന വര്‍ഷം 10-ാം ക്ളാസിലെത്തുന്ന നിര്‍ദ്ധനരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ആദ്യവാരത്തില്‍തന്നെ ന്യൂനപക്ഷ ക്ഷേമവകുപ്പ് 5000/- രൂപയോളം വിലവരുന്ന ഒരു സ്റഡി ടേബിളും ചെയറും സൌജന്യമായി വിതരണം ചെയ്യുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്. അതത് ജില്ലാ ഓഫീസര്‍മാരുടെ കീഴിലുള്ള ബന്ധപ്പെട്ടസ്കൂള്‍അധികൃതര്‍ക്കാണ് മേശയും കസേരയും കൈമാറുക ************************************************************************************************************** 
പൊതു വിദ്യാഭ്യാസം - അധ്യാപക പാക്കേജ് -2010-11 അധ്യയന വര്ഷം ഉണ്ടായ ഒഴിവുകളില്‍ അധ്യാപകരെ ക്രമീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു **************************************************************************************************************  18 ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന എസ്‌.എസ്‌.എല്‍.സി. സേ പരീക്ഷ (കെമിസ്‌ട്രി, ഐ.ടി. പേപ്പറുകള്‍) 19 ലേക്കു മാറ്റി. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല. ടി.എച്ച്‌.എസ്‌.എല്‍.സി, എ.എച്ച്‌.എസ്‌.എല്‍.സി. പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന്‌ പരീക്ഷാ വിഭാഗം ജോയിന്റ്‌ കമ്മീഷണര്‍ അറിയിച്ചു./
 വി.എച്ച്‌.എസ്‌.ഇ സേ പരീക്ഷ ജൂണ്‍ 18നു ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട വിഷയങ്ങള്‍ക്കോ ഹാജരാകാത്ത വിഷയങ്ങള്‍ക്കോ അപേക്ഷിക്കാം. പേപ്പര്‍ ഒന്നിനു 100 രൂപയും പ്രാക്‌റ്റിക്കല്‍ ഉള്‍പ്പെടെ ഒരു പേപ്പറിനു 125 രൂപയുമാണ്‌ ഫീസ്‌. വി.എച്ച്‌.എസ്‌.ഇ റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു ഏതെങ്കിലും വിഷയത്തില്‍ ഗ്രേഡ്‌ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ സേ പരീക്ഷയോടൊപ്പം എഴുതാവുന്നതാണ്‌. പേപ്പര്‍ ഒന്നിന്‌ 400 രൂപയാണ്‌ ഫീസ്‌. സംസ്‌ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം ഈ മാസം 25നു മുന്‍പ്‌ അതത്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. സ്‌കോര്‍ ഷീറ്റിനായി 20 രൂപ അധിക ഫീസ്‌ അടയ്‌ക്കണം. പുനര്‍മൂല്യ നിര്‍ണയത്തിനും പേപ്പര്‍ ഒന്നിനു 400 രൂപയാണ്‌ ഫീസ്‌. അപേക്ഷ സമര്‍പ്പിക്കുന്നതിനു ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക്‌ലിസ്‌റ്റിന്റെ പകര്‍പ്പും അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി വിദ്യാര്‍ഥികള്‍ക്കു ഉപയോഗിക്കാം. സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ സംബന്ധിച്ച വിജ്‌ഞാപനം പരീക്ഷാ ഓഫിസില്‍ നിന്നും ഉടന്‍ പുറപ്പെടുവിക്കും. വി.എച്ച്‌.എസ്‌.ഇ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ ഈമാസം 25 നു മുമ്പായി സ്‌കൂളുകളില്‍നിന്നും വിതരണം ചെയ്യും.
**************************************************************************************************************  പ്ലസ്‌ടൂ സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്‌ യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്‌ക്കു അപേക്ഷിക്കാം. ഈ മാസം 24 ആണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. സ്‌കിം ഒന്നിലോ രണ്ടിലോ കംപാര്‍ട്ട്‌മെന്റലായി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്കു ആ വിഷയത്തിനുമാത്രം അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്‌മെന്റ്‌ പരീക്ഷക്കും അപേക്ഷിക്കാം. സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയ്‌ക്കു പേപ്പറൊന്നിനു യഥാക്രമം 100 രൂപയും 400 രൂപയുമാണ്‌ ഫീസ്‌. ഇതിനു പുറമേ സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 20 രൂപയും അടയ്‌ക്കണം. നേരത്തെ പ്രായോഗിക പരീക്ഷയ്‌ക്കു ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ പ്രായോഗിക പരീക്ഷയ്‌ക്കു ഹാജരാവണം. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിനു 25 രൂപാ അധിക ഫീസായി നല്‍കണം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും സ്‌കൂളുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്‌.

രാവിലെ 9.30 നും ഉച്ചയ്‌ക്കു രണ്ടിനുമാണ്‌ പരീക്ഷ നടക്കുക. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്കു കൂള്‍ ഓഫ്‌ ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്കു കൂള്‍ ഓഫ്‌ ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറുമാണ്‌ പരീക്ഷാ സമയം. കൂടാതെ വിദ്യാര്‍ഥികള്‍ക്കു പുനര്‍മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂഷ്‌മപരിശോധനയ്‌ക്കോ അപേക്ഷിക്കാവുന്നതാണ്‌. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്കു പുനര്‍മൂല്യനിര്‍ണയവും സൂഷ്‌മപരിശോധനയും നടത്താനാവില്ല. എന്നാല്‍ അവര്‍ക്ക്‌ ഉത്തരക്കടലാസുകളുടെ പകര്‍പ്പിന്‌ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിനു 400 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനു 300 രൂപയും സുഷ്‌മ പരിശോധനയ്‌ക്കു 75 രൂപയുമാണ്‌ പേപ്പറൊന്നിനു ഫീസ്‌. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ 29നു മുമ്പ്‌ സമര്‍പ്പിക്കണം
**************************************************************************************************************  ഈവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ 2,93,112 വിദ്യാര്‍ഥികളില്‍ 3,334 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം 82.25 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചപ്പോള്‍
2795 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഇത്തവണ 88.08 ആണ് വിജയശതമാനം. പെണ്‍കുട്ടികളാണ് എ പ്ലസില്‍ മുന്നില്‍. 2,234 പെണ്‍കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയപ്പോള്‍ 1100 ആണ്‍കുട്ടികള്‍ക്കു മാത്രമാണ് ഈ നേട്ടം ലഭിച്ചത്. സയന്‍സ് വിഭാഗത്തില്‍ 2,816 പേര്‍ക്കും ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ 95 പേര്‍ക്കും കോമേഴ്‌സ് വിഭാഗത്തില്‍ 423 പേര്‍ക്കും മുഴുവന്‍ എ പ്ലസ് ലഭിച്ചു. 14,412 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനു മുകളിലോ നേടി. കഴിഞ്ഞവര്‍ഷം ഇത് 13,137 ആയിരുന്നു. 29,214 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസും, 47,046 പേര്‍ ബി ഗ്രേഡും, 65,535 പേര്‍ സി പ്ലസ്സും നേടി. 94,014 പേരാണ് സി ഗ്രേഡ് നേടിയത്. 4,624 പേര്‍ക്ക് ഡി പ്ലസ്സും 32,547 പേര്‍ക്ക് ഡി ഗ്രേഡും 878 പേര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു.
വി.എച്ച്.എസ്.ഇ പരീക്ഷയില്‍ സംസ്ഥാനത്ത് അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിനിക്കായിരുന്നു ഈ നേട്ടം. അമ്പലത്തറ ഗവ.വി.എച്ച്.എസ്.എസിലെ എന്‍ രാഹുല്‍, പയ്യന്നൂര്‍ എ.കെ.എ.എസ്.ജി വി.എച്ച്.എസ്.എസിലെ കെ എ അതുല്യ, ചൊവ്വയൂര്‍ ജെ.ഡി.ടി ഇസ്്‌ലാം വി.എച്ച്.എസ്.എസിലെ കെ പി ഐശ്വര്യ, ഇ സി ഹിബ, നടക്കാവ് ഗവ.ഗേള്‍സ് വി.എച്ച്.എസ്.എസിലെ സുഹിന ചേറോട്ട് എന്നിവര്‍ക്കാണ് ഈ നേട്ടം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം കോഴിക്കോട് ജില്ലയ്ക്കും (97.94) കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയ്ക്കുമാണ് (82.62). 
പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ മധ്യത്തോടെ പൂര്‍ത്തിയാവും
 
പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം അടുത്തമാസം മധ്യത്തോടെ പൂര്‍ത്തിയാക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി വിപലുമായ സംവിധാനം ഏര്‍പ്പെടുത്തി. ഒന്നും രണ്ടും വര്‍ഷത്തെ പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തും. ഓരോ വിഷയത്തിനും ലഭിച്ച ആകെ സ്‌കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റിലുണ്ടാവും. വെബ്‌സൈറ്റില്‍ നിന്നെടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഡയറക്ടറേറ്റില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. 50 രൂപയാണ് ഫീസ്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അത് സ്‌കൂളുകളിലായിരിക്കും എത്തിക്കുക.  

പ്ലസ്ടൂ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ 22 വരെപ്ലസ്ടൂ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്കു അപേക്ഷിക്കാം. ഈ മാസം 24 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. സ്‌കിം ഒന്നിലോ രണ്ടിലോ കംപാര്‍ട്ട്‌മെന്റലായി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്കു ആ വിഷയത്തിനുമാത്രം അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്‌മെന്റ് പരീക്ഷക്കും അപേക്ഷിക്കാം. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കു പേപ്പറൊന്നിനു യഥാക്രമം 100 രൂപയും 400 രൂപയുമാണ് ഫീസ്. ഇതിനു പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം.
നേരത്തെ പ്രായോഗിക പരീക്ഷക്കു ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ പ്രായോഗിക പരീക്ഷക്കു ഹാജരാവണം. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിനു 25 രൂപാ അധിക ഫീസായി നല്‍കണം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും സ്‌കൂളുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
രാവിലെ 9.30 നും ഉച്ചയ്ക്കു രണ്ടിനുമാണ് പരീക്ഷ നടക്കുക. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്കു കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്കു കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേ മുക്കാല്‍ മണിക്കൂറുമാണ് പരീക്ഷാ സമയം. കൂടാതെ വിദ്യാര്‍ഥികള്‍ക്കു പുനര്‍മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂഷ്മപരിശോധനയ്‌ക്കോ അപേക്ഷിക്കാവുന്നതാണ്. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്കു പുനര്‍മൂല്യനിര്‍ണയവും സൂഷ്മപരിശോധനയും നടത്താനാവില്ല. എന്നാല്‍, അവര്‍ക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിനു 400 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനു 300 രൂപയും സുഷ്മ പരിശോധനയ്ക്കു 75 രൂപയുമാണ് പേപ്പറൊന്നിനു ഫീസ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള  അപേക്ഷകള്‍ 29നു മുമ്പ് സമര്‍പ്പിക്കണം.
************************************************************************************************************** സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള പ്രായം ഈ അദ്ധ്യയനവര്‍ഷം മുതല്‍ ആറ് വയസ്സാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന ശേഷവും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകളില്‍ ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസ്സായിത്തന്നെ നിലനിറുത്തിയിരിക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ കൂടി പ്രായം ആറ് ആക്കി നിജപ്പെടുത്തുംവരെ കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചു വയസ്സായി തുടരുമെന്നും ഉത്തരവില്‍ പറയുന്നു. എയ്ഡഡ്, അണ്‍-എയ്ഡഡ്, സര്‍ക്കാര്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളില്ലാതെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ളാസ് പ്രവേശനപ്രായം ആറ് ആക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ സമവായത്തിലൂടെ തീരുമാനമെടുക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
**************************************************************************************************************
ജനന രജിസ്ട്രേഷനുകളിലെ കുട്ടിയുടെ പേരിലെ ഇനീഷ്യല്‍ വികസിപ്പിച്ച് തിരുത്തലുകള്‍ നല്‍കാന്‍ അനുവദിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിനായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂര്‍ത്തിയായ കേസുകളില്‍ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും 50 രൂപ കോമ്പൌണ്ടിങ് ഫീസും നല്‍കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1969-ലെ ജനന മരണ രജിസ്ട്രേഷന്‍ ആക്ടിലെ 15-ാം വകുപ്പ് പ്രകാരം ജനന മരണ രജിസ്ട്രേഷനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള തെറ്റായ വിവരം തിരുത്താം. എന്നാല്‍ ജനന രജിസ്ട്രേഷനില്‍ കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന ഇനീഷ്യല്‍ വികസിപ്പിച്ചുള്ള തിരുത്തലുകള്‍ അനുവദിച്ചിരുന്നില്ല. ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ദ്ദേശം
**************************************************************************************************************


ഈ  ബ്ലോഗിലെ  അക്ഷരങ്ങള്‍  ചെറുതാണെങ്കില്‍   വലുതായി  കാണാന്‍   മാര്‍ഗമുണ്ട്  കീ ബോര്‍ഡിലെ control (Ctrl) സ്വിച്ച്   ഞെക്കി പിടിച്ച്   മൌസിന്റെ  നടുവിലെ  ചക്രം (scroll wheel)  മുന്നോട്ടു  കറക്കുക-പിന്നോട്ട് കറക്കിയാല്‍  ചെറുതാകും ..
നിങ്ങളുടെ കമന്റ്സ്  എനിക്കെഴുതുമല്ലോ!?
sunil george ghs muttom blog
call@-9495373360 
ന്ദി -ഹായം

                


.



up to date പുതിയ ഉത്തരവുകള്‍ കാണാന്‍ Downloads നോക്കുക


*29/05/12
1.To check your Plus one application details | Help file
2.Final Transfer Orders - HM / AEOs
3.Transfer & posting of UD Clerks to Pareekshabhavan – Applications invited – Circular with application format 
4.പാന്‍ പരാഗ്, ഗുഡ്ക നിരോധനം : വ്യാപാരികള്‍ക്കെതിരെ നടപടി
5.Retirement on Superannuation of the Gazetted ministeriall Officers with effect from the AN of 31.05.2012 -  Order - No.D1/3251/2012/DPI dated 28.05.2012
*28/05/12
1.Special rice to school children @ 6 Kg per pupil – DPI Circular 
2.Retirement on Superannuation of the Educational Officers with effect from the AN of 31.05.2012
Order - No.D3/10905/12/DDPI  dated 28.05.2012
3.ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 
*27/05/12 
1.CBSE XII Results Likely to be announced on 28th May 2012 at 11:00 AM IST 
2.Extendended the period of Socio Economic and Caste Census to 16th June 2012
 *26/05/12
5.General Education  -Sarva Shikasha   Abhiyan  Sanction accorded  -Order
6.വിദ്യാര്‍ത്ഥികളോടുള്ള പ്രൈവറ്റ് ബസ് ജീവനക്കാരുടെ വിവേചന നടപടികള്‍: ശക്തമായ നടപടിയുമായി സര്‍ക്കാര്‍
7.എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു 
8.ക്ഷാമബത്ത ജൂണിലെ ശമ്പളത്തില്‍ നല്‍കും - കെ.എം.മാണി
 *25/05/12
 Regional  Meeting  of AEO s -SIEMAT
സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു
*24/05/12
 To check your Plus one application details | Help file
 Kerala Entrance Result

 *23/05/12
1.പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി 
2.സമഗ്ര അധ്യാപക ശാക്തീകരണ പരിപാടി : സംസ്ഥാനതല ഉദ്ഘാടനം 
3.ലോഡ് ഷെഡിങ് പിന്‍വലിക്കാന്‍ കെ.എസ്.ഇ.ബി.യോടാവശ്യപ്പെട്ടു 
 *22/05/12
1.CBSE Result-2012 | School wise Result
2.NMMS Scholarship Result 2011-2012 
3.Transfer and Postings of Senior Superintendent -  Order - No.D1/30720/12/DPI  dated 22.05.2012  
4.TTC Course - 2012 - 2014 (Self - Finance) -  Notification - M(2)/25343/2012/DPI  dated 21.05.2012  
5.List of CBSE School for NOC -  List of CBSE schools for NOC -modified  
6.വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും സ്കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ക്ഷണിച്ചു.   
7.കുട്ടികള്‍ക്കായുളള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു   
 *21/05/12
1.സ്കൂള്‍ പരിസരത്തെ പുകയില വില്പന : സമിതികള്‍ രൂപീകരിച്ചു 
2.ബ്ളോക്ക് പ്രൊഗ്രാം ഓഫീസര്‍ 
3.ഐ.ഇ.ഡി.സി ശില്പശാല    
4. Mid Day Meal Scheme - Establishing a Grievance Redressal Mechanism -  Order - G.O.(Ms) No.10/11/G.Edn  dated 19.01.11
5.Result of National Means Cum Merit scholarship Exam -  Click here to download districtwise list
6.Provisional approval of list based on the hearing conducted by Supercheck officer -  Order - No.H2/35920/11 dated 18.05.12
7.Inter -district Transfer of part -time language teachers - modified order -  Order - G.O.(MS) No.107/12/G.Edn  dated 31.03.12
8.TTC Course - 2012 -2014 (Govt./Aided TTI's) -  Circular - No M(2) 25342/2012/DPI  dated 19.05.2012 (with application format)
*20/05/12
1.Advertisement for the post of State Project Director for the Kerala Mahila Samakhya Programme of the Government of India 
2.mp3 CD നന്നാക്കാന്‍  ഈ software  ഒന്നുപയോഗിച്ചു  നോക്കു..
 *19/05/12
1.സ്കൂള്‍ പരിസരത്തെ പുകയില വില്പന : സമിതികള്‍ രൂപീകരിച്ചു
2.ടി.ടി.സി. കോഴ്സ് പ്രവേശനം 
3.Online Transfer - Final Transfer List for primary HM Published
4.KGTE SEPTEMBER 2011 RESULT
5.Admission of students from un-recognised schools -Permitted - Govt Order 
6.HSEExamination : 30% Enhancement in Remuneration and Contingent Expenditures *18/05/12
HSE Results - Student wise | School wise VHSE Results - Student wise | School wise
*17/05/12
1.സമഗ്ര അധ്യാപക പരിശീലന പരിപാടി  
2.ലഹരി വസ്തുക്കളുടെ വില്പന നിയന്ത്രിക്കല്‍ : സര്‍ക്കുലര്‍ പുന:സ്ഥാപിച്ചു     
3.നിര്‍ദ്ധനരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്റഡി ടേബിളും ചെയറും സൌജന്യം
4.റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം    
5.Disbursementof salary through Banks-GO(P) No 402-2011-Fin Dated 23-09-2011   |   Authorization to Treasury     
6.Teachers Package - Clarification - Circular - No.13402/J2/G.Edn   dated 10.05.2012 
 *16/05/12
Departmental Test July 2012 - Notification 
എസ്.എസ്.എല്‍.സി. സേ പരീക്ഷ ശനിയാഴ്ച 
രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി സേ / ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 18 മുതല്‍
ഹയര്‍ സെക്കണ്ടറി ഏകജാലകം : അപേക്ഷഫോറം സ്വീകരിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടി
PROVISIONAL SENIORITY LIST OF HSA's WHO WERE RECRUITED BY THEMANAGER / SECRETARY OF THE LOCAL BODY 
*15/05/12 
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം 
Schoolwise Results | New Scheme | Old Scheme
പ്ളസ് വണ്‍ പ്രവേശനം - ഡൌണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ഉപയോഗിക്കാം.  
*14/05/12
1ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ :ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷക്ഷണിച്ചു 2.സ്കൌട്സ് ആന്റ് ഗൈഡ്സ് : വെബ്സൈറ്റ് പ്രകാശനം  
3.സ്കൂള്‍ യൂത്ത് പാര്‍ലമെന്റംഗങ്ങള്‍ മുഖ്യമന്ത്രിയുമായി സംവദിച്ചു   
4.ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം |   www.results.nic.in  |  www.keralaresults.nic.in  | www.results.itschool.gov.in  |  www.examresults.kerala.gov.in  | 
*13/05/12
Time Table Software 
Happy news for offices.. Resume sending group sms to sub-offices using your way2sms account. Use this applications & send group sms easily.  | Software 1  |   Software 2  |  (Click the link, wait for 5 seconds, then choose "SKIP AD". Then download the document)
*12/05/12
School Admission Register-I  (software)
*11/05/12
1. വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച നടപടി- ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കണം - വനിതാ കമ്മിഷന്‍ 
2.ബി.പി.എല്‍ . കാര്‍ഡുകള്‍ എ.പി.എല്‍ . കാര്‍ഡാക്കാന്‍ ജൂണ്‍ 30 വരെ സമയം

ഈ  ബ്ലോഗിലെ  അക്ഷരങ്ങള്‍  ചെറുതാണെങ്കില്‍   വലുതായി  കാണാന്‍   മാര്‍ഗമുണ്ട്  കീ ബോര്‍ഡിലെ control (Ctrl) സ്വിച്ച്   ഞെക്കി പിടിച്ച്   മൌസിന്റെ  നടുവിലെ  ചക്രം (scroll wheel)  മുന്നോട്ടു  കറക്കുക-പിന്നോട്ട് കറക്കിയാല്‍  ചെറുതാകും ..

നിങ്ങളുടെ കമന്റ്സ്  എനിക്കെഴുതുമല്ലോ!?
sunil george ghs muttom blog
call@-9495373360 
ന്ദി -ഹായം

മലയാളം ഫോണ്ട് പ്രശ്നം പരിഹാരം/ സോഫ്റ്റ്‌വെയര്‍

 മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍, ചില മലയാളം ബ്ലോഗ്‌ പോസ്റ്റുകള്‍ /മലയാളം വെബ്സൈറ്റുകളില്‍ ഉള്ള മലയാളം യൂണികോഡ് അക്ഷരങ്ങളില്‍ ചില്ലക്ഷരങ്ങള്‍ കൃത്യമായി വായിക്കാന്‍  പറ്റുന്നില്ലങ്കില്‍.
അതായത് ചില്ലക്ഷരങ്ങള്‍ താഴെ കാണുന്ന രീതിയില്‍  ആയിരിക്കും ചിലര്‍ക്ക് കാണുക..

® പറയുന്ന®രീതിയി®അഞ്ജലി® ഫോണ്ട് ഇ®സ്റ്റാള ®സിസ്റ്റത്തി ®ഫോണ്ട്®®സ്റ്റാ® ചെയ്യുക.

മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍ ഇത്തരം ചില്ല് പ്രശ്നം ഒഴിവാക്കിക്കിട്ടാന്‍ ഒരു ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി.   fix-ml ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍  ചെയ്യാന്‍
 Start menu - control panel - Fonts (ഫോണ്ട്സ്  എന്ന  ഫോള്‍ഡര്‍  തുറന്നു  അതില്‍ താഴെ കൊടുത്തിട്ടുള്ള  മലയാളം ഫോണ്ടുകള്‍  പേസ്റ്റ്  ചെയ്യുക)  ഹായം    






Hindi  Unicode fonts

Download Dyuthi Font
Download Suruma Font
Download Raghu Font

മലയാളം ഓഫ്‌ ലൈന്‍ ടൈപ്പിംഗ്‌ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.
മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക്‌ ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍‍ത്തിക്കാതിരിക്കാന്‍ കാരണം.
ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക.
Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം.ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ്‌ ചെയ്യുക.
ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും

യൂണികോഡ് എന്നാലെന്ത് ?
ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ലീഷ് അറിയുന്നവര്‍ക്കുള്ളതാണ് കമ്പ്യൂട്ടറെന്ന അബദ്ധധാരണ പൊളിച്ചെഴുതിയതാണ് യൂണീകോഡിന്റെ നേട്ടം. പുതിയ പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, എക്‌സ്.എംഎല്‍., ജാവാ തുടങ്ങിയ സാങ്കേതിക വിദ്യകളും യൂണീകോഡിനെ പിന്തുണക്കുന്നുണ്ട്.  ലോകത്ത് നിലനില്‍ക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ക്കും അവരവരുടെ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യൂണീകോഡിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓആര്‍ജി.
അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും പൂജ്യത്തിന്റേയും ഒന്നിന്റേയും കൂട്ടങ്ങളായി മാറ്റിയാണ് കമ്പ്യൂട്ടറില്‍ ശേഖരിച്ചു വയ്ക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നതിന് ഓരോന്നിനും അതിന്റേതായ കോഡുകള്‍ ഉണ്ടായിരിക്കണം.
ലോകമാസകലം കമ്പ്യുട്ടറുകള്‍ വരുകയും അവയെയെല്ലാം ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് സംജാതമാകുകയും ചെയ്തതോടെ ലോകഭാഷകള്‍ എല്ലാം അടങ്ങുന്ന ഒരു കോഡിംഗ് സിസ്റ്റം ആവശ്യമായിവന്നു.
ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനും യുണിക്കോഡും ചേര്‍ന്ന് 1992ല് യൂണിക്കോഡ് വേര്‍ഷന് 1.0 പുറത്തിറക്കി. ഇതു പരിഷ്കരിച്ച് 2.0യും 2000 ഫെബ്രുവരിയില്‍ 3.0യും പുറത്തിറങ്ങി.  16 സ്ഥാനങ്ങളിലായി ഒന്നും പൂജ്യവും നിരത്തി 65000ല് പരം അക്ഷരാദികളുടെ കോഡുകള് നിര്‍മ്മിക്കാം. ഇവ 500 ഓളം ഭാഷകള്‍ക്കു മതിയാകും. പുരാതന ലിപികളും ഭാവിയില്‍ ഉണ്ടാകുന്ന ലിപികളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ തക്കവിധത്തില്‍ ഇതിനെ വിപുലപ്പെടുത്താനും സാധിക്കുന്നതാണ് . പ്രധാനപ്പെട്ട ലോകഭാഷകള്‍ മിക്കവാറും എല്ലാം തന്നെ ഉള്‍പ്പെടുത്തി 49194 അക്ഷരാദികള്‍ക്ക് ഇതിനകം കോഡുകള്‍ നല്കിക്കഴിഞ്ഞു. ഇതില്‍ ചൈനീസും ജാപ്പനീസും ഉള്‍പ്പെടും.
ആഗോളമായി നടക്കുന്ന സകല ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങളുടെയും മൂലക്കല്ലാണ് യൂണീകോഡ്. പ്രാദേശിക ഭാഷകളിലേക്ക് വിവിധ സോഫ്റ്റ്‌വെയറുകള്‍ പ്രാദേശികവല്‍ക്കരിക്കാന്‍ (ലോക്കലൈസ് ചെയ്യാന്‍) ഇതല്ലാതെ മറ്റൊരു ഉത്തരമില്ലതന്നെ.
യൂണിക്കോഡ് ഭാഷയിലെ അക്ഷരങ്ങള്‍ക്ക് കോഡുകള്‍ നല്കിയെങ്കിലും അവ എങ്ങനെ സ്ക്രീനില്‍ കാണണമെന്ന് ഹാര്‍ഡ്‌വേറും സോഫ്‌റ്റ്വേറും ഇറക്കുന്നവരാണ് തീരുമാനിക്കുന്നത്. ലോക ഭാഷകള്‍ ഒരേ സ്ക്രീനില്‍ പ്രത്യക്ഷപ്പെടേണ്ടി വരുമ്പോള്‍ ലോക പ്രശസ്തരായ  മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ആപ്പിള്‍ എന്നിത്യാദി വമ്പന്‍മാരെല്ലാം യൂണിക്കോഡിനെ സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്റര്‍നെറ്റിന്റ ലോകവ്യാപകമായ പ്രചാരത്തോടുകൂടി യൂണിക്കോഡും ഒരു ആഗോളലിപികളുടെ കോഡായിമാറിക്കഴിഞ്ഞു.
ഇത്ര നാളും ആംഗലേയമായിരുന്നു കമ്പ്യൂട്ടര്‍ രംഗത്ത് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്. പ്രോഗ്രാമുകളും ,പ്രമാണങ്ങളും, ഇന്റര്‍നെറ്റിലെ വിവിധ ആവശ്യങ്ങള്‍ക്കുമെല്ലാം ആംഗലേയ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.
അടിസ്ഥാനപരമായി കമ്പ്യൂട്ടറുകള്‍ സംഖ്യകളാണ് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളുമൊക്കെ സംഖ്യകളായിട്ടാണ് കമ്പ്യൂട്ടര്‍ ശേഖരിച്ചുവക്കുന്നത്. അക്ഷരങ്ങള്‍ സംഖ്യാരീതിയിലാക്കാന്‍ വിവിധ എന്‍കോഡിങ്ങ് രീതികള്‍ നിലവിലുണ്ട്. ആസ്കി , എബ്‌സിഡിക്,യൂണിക്കോഡ് എന്നിങ്ങനെ വിവിധ എന്‍കോഡിങ്ങ് രീതികള്‍. അക്കങ്ങളും, ഭാഷാചിഹ്നങ്ങളുമൊക്കെ സംഖ്യകളായാണ് കമ്പ്യൂട്ടറിനുള്ളില്‍ ഇരിക്കുന്നതെങ്കിലും, ഇത്തരം സംഖ്യകള്‍ സാധാരണ സംഖ്യകള്‍ പോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്.
ആദ്യകാലത്ത് കമ്പ്യൂട്ടറുകള്‍ കൂടുതലും സംഖ്യാസംബന്ധമായ കണക്കുകൂട്ടലുകള്‍ക്കാണ് കൂടുതലും ഉപയോഗിച്ചിരുന്നത്, എന്നിരുന്നാലും അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തേണ്ട അവസരങ്ങള്‍ അക്കാലത്തും ഉണ്ടായിരുന്നു. ടൈപ്പ്‌റൈറ്ററുകളായിരുന്നു ലിഖിതങ്ങളായ പ്രമാണങ്ങളും മറ്റും ഉണ്ടാക്കാന്‍ അധികം ഉപയോഗിച്ചിരുന്നത്. പതുക്കെ കമ്പ്യൂട്ടറുകള്‍ ടൈപ്പ്‌റൈറ്ററുകളെ പിന്തള്ളി. ലിഖിതങ്ങളും അല്ലാത്തതുമായ പ്രമാണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കാനുള്ള കമ്പ്യൂട്ടറിന്റെ കഴിവ് വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്നതാണ് ഇതിനു കാരണം. അച്ചടിക്കുന്നതിനു മുമ്പ് തിരുത്താനുള്ള സൗകര്യവും കമ്പ്യൂട്ടര്‍ സൃഷ്ടിതമായ പ്രമാണങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ വളരെ ചുരുക്കം അക്ഷരങ്ങളും , ചിഹ്നങ്ങളും മറ്റും ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ശരിക്കും പറഞ്ഞാല്‍ സംഖ്യകളും, സാധാരണ ഉപയോഗിക്കുന്ന ആംഗലേയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രമേ ശരിയായി കമ്പ്യൂട്ടറില്‍ പ്രയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ അക്കാലത്ത്. ലോകത്ത് മനുഷ്യര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന പതിനായിരക്കണക്കിനു അക്ഷരങ്ങളും ചിഹ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ കമ്പ്യൂട്ടറുകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നു പറഞ്ഞാല്‍ വിവിധപ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരുടെ ഭാഷയില്‍ പ്രമാണങ്ങള്‍  ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്.



ഈ  ബ്ലോഗിലെ  അക്ഷരങ്ങള്‍  ചെറുതാണെങ്കില്‍   വലുതായി  കാണാന്‍   മാര്‍ഗമുണ്ട്  കീ ബോര്‍ഡിലെ control(Ctrl) സ്വിച്ച്   ഞെക്കി പിടിച്ച്   മൌസിന്റെ  നടുവിലെ  ചക്രം (scroll wheel)  മുന്നോട്ടു  കറക്കുക-പിന്നോട്ട് കറക്കിയാല്‍  ചെറുതാകും ..

നിങ്ങളുടെ കമന്റ്സ്  എനിക്കെഴുതുമല്ലോ!?
sunil george ghs muttom blog
call@-9495373360 
ന്ദി -ഹായം











 

special news

 സംസ്‌ഥാനത്തു പ്രീപ്രൈമറി അധ്യാപകരുടെ പരിശീലനത്തിനായി സര്‍ക്കാര്‍ സമഗ്രമായ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്‌
 നിലവില്‍ ഏകീകൃതമായ പാഠ്യപദ്ധതിയോ, നിയമാവലിയോ ഇല്ലാത്തത്‌ വ്യാപകമായ പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്‌. പല തരത്തിലുള്ള പാഠ്യപദ്ധതികളും കോഴ്‌സുകളുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇതിനു പകരം സര്‍ക്കാര്‍ തന്നെ നേരിട്ടു പുതിയ പാഠ്യപദ്ധതി ഉണ്ടാക്കുന്നതിനാണ്‌ ആലോചിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ യോഗം ചേര്‍ന്നിരുന്നു.

പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുന്നതിനാവശ്യമായ വിവിധ വശങ്ങള്‍ പരിശോധിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അതിന്റെ അടിസ്‌ഥാനത്തില്‍ പൊതുവായ പാഠ്യപദ്ധതിയാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌. പ്രീപ്രൈമറി അധ്യാപകരുടെ സാമൂഹികമായ ദൗത്യം ഏറെ വലുതാണ്‌. അതേസമയം പര്യാപ്‌തമായ വേതനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്‌. ഇതെല്ലാം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പെട്രോള്‍ വില വര്‍ധനയോടുള്ള അമര്‍ഷം രൂക്ഷമായതോടെ ഡീസല്‍, മണ്ണെണ്ണ, പാചക വാതക വില തല്‍ക്കാലം വര്‍ധിപ്പിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.

പെട്രോള്‍ ലിറ്ററിന്‌ 7.50 രൂപ വര്‍ധിച്ചതിനെതിരേ വന്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ തീരുമാനം. ഇന്നലെ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി, സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കൗശിക്‌ ബസു എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്‌പാല്‍ റെഡ്‌ഡി അറിയിച്ചതാണ്‌ ഇക്കാര്യം. രാജ്യാന്തര വിപണയില്‍ ഇന്ധന വില വര്‍ധിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്‌ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്‌. പെട്രോള്‍ വില വര്‍ധിപ്പിച്ച ശേഷവും രൂപയുടെ മൂല്യത്തില്‍ വ്യത്യാസമൊന്നും വന്നിട്ടില്ല. പണപ്പെരുപ്പ നിരക്കുംകൂടി. നിലവിലെ സാഹചര്യത്തില്‍ ഡീസല്‍ അടക്കമുള്ളവയുടെ വില വര്‍ധിപ്പിക്കാതെ എണ്ണ കമ്പനികള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ജൂണ്‍ ആദ്യ വാരം ഇവയുടെ വില വര്‍ധിപ്പിച്ചേക്കുമെന്നും സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. പെട്രോളിന്റെ വര്‍ധിപ്പിച്ച വില കുറയ്‌ക്കാന്‍ പാടില്ലെന്നും കൗശിക്‌ ബസു തന്നെ പറഞ്ഞിരുന്നു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം, യു.പി.എ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്‌, ഡി.എം.കെ, എന്‍.സി.പി. എന്നിവ പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ രംഗത്തുവന്നതോടെയാണ്‌ ഡീസല്‍ അടക്കമുള്ളവയുടെ വില വര്‍ധിപ്പിക്കുന്നതില്‍നിന്ന്‌ തല്‍ക്കാലം പിന്മാറാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്‌.

ഡീസല്‍ വില വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതി ഉടന്‍ യോഗം ചേരില്ലെന്നും ജയ്‌പാല്‍ റെഡ്‌ഡി വ്യക്‌തമാക്കി. ആഡംബര വാഹനങ്ങള്‍ക്കും ട്രക്കുകള്‍ അടക്കമുള്ള മറ്റു വാഹനങ്ങള്‍ക്കുമുള്ള ഡീസലിന്‌ വ്യത്യസ്‌ത നിരക്ക്‌ ഈടാക്കാനുള്ള പദ്ധതിയും മന്ത്രി തള്ളി. ഇത്‌ പ്രായോഗികമല്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക്‌ ഒറ്റത്തവണയായി 8,000 രൂപ ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

 ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
സംസ്ഥാനത്ത് പാന്‍ മസാല നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പാന്‍ മസാലയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചു കൊണ്ടാണ് ഉത്തരവ്. സംസ്ഥാനത്തിന് ഇതുകൊണ്ട് 15 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെങ്കിലും ഇത് വഹിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
 ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പെട്രോള്‍ വിലവര്‍ധനയുടെ ഫലമായി ലഭിക്കുമായിരുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ സംസ്‌ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ലിറ്ററിന്‌ 1.63 രൂപ കുറയും.

218 കോടി രൂപയുടെ അധിക വരുമാനമാണു വേണ്ടെന്നു വച്ചതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.പെട്രോളിന്റെ അമിത വിലവര്‍ധന പിന്‍വലിക്കണമെന്നു മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും പെട്രോളിയം മന്ത്രിക്കും ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി ഫാക്‌സ് സന്ദേശം അയച്ചു.

പെട്രോള്‍ വില വര്‍ധനയോടു യോജിക്കുന്നില്ലെന്ന നിലപാടു സ്വീകരിച്ച സാഹചര്യത്തില്‍ വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക വരുമാനം സ്വീകരിക്കാതിരിക്കുന്നതാണ്‌ ആത്മാര്‍ഥത തെളിയിക്കാന്‍ നല്ലതെന്നു തോന്നി എന്നായിരുന്നു ഇതേപ്പറ്റി മുഖ്യമന്ത്രിയുടെ വിശദീകരണം.

പെട്രോളിന്റെ വിലവര്‍ധന സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിക്കാനും ഇടയാക്കും. അനാവശ്യമായ ചെലവുകള്‍ ചുരുക്കാനും വാഹന ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കും.  

 ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രില്‍ രണ്ടുമുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡിങ് പിന്‍വലിച്ചു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ലോഡ് ഷെഡിങ് പിന്‍വലിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചത്. നിലവില്‍ പുറത്തുനിന്നും വൈദ്യുതി വിലയ്ക്ക് വാങ്ങുന്നത് തുടരാനും നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ഇന്നുമുതല്‍ ലോഡ്‌ഷെഡിങ് പിന്‍വലിച്ച നടപടി നിലവില്‍വരും. വേനല്‍മഴ ലഭിച്ചതിനാല്‍ ജലസംഭരണികളില്‍ വെള്ളത്തിന്റെ തോത് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലോഡ്‌ഷെഡിങ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ലോഡ്‌ഷെഡിങ് ഈ മാസം 31വരെ മതിയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

നിലവില്‍ ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് 811 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പര്യാപ്തമാമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ട 550 ദശലക്ഷം യൂണിറ്റിന് ശേഷവും പ്രതിദിനം 24 മുതല്‍ 25 ദശലക്ഷം യൂണിറ്റുവരെ ജലവൈദ്യുതി നിലയങ്ങളഇല്‍ നിന്നും ഉല്‍പാദിപ്പിക്കാനാകും. കൂടാതെ പ്രതിദിനം ശരാശരി 28 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേന്ദ്രനിലയങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇതിനുപുറമേ ശരാശരി നാലുമുതല്‍ അഞ്ചു ദശലക്ഷം യൂണിറ്റ് വൈദ്യുതി അണ്‍ ഷെഡ്യൂള്‍ഡ് ഇന്റര്‍ ചെയ്ഞ്ച് വഴി ഏകദേശം അഞ്ചുരൂപ നിരക്കില്‍ ലഭിക്കുന്നുമുണ്ട്.

പ്രതിദിനം 1.5 ദശലക്ഷം യൂണിറ്റോളം വൈദ്യുതി വ്യാപാരികളില്‍ നിന്നും ലഭിക്കുന്നത് ഇതിന് പുറമേയാണ്. ഒന്നുമുതല്‍ ഒന്നര ദശലക്ഷം യൂണിറ്റുവരെ വൈദ്യുതി ബി.ഡി.പി.പി, കെ.ഡി.പി.പി തുടങ്ങിയ നിലയങ്ങളില്‍ നിന്നും കാറ്റാടി നിലയങ്ങളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് വൈദ്യുതി നിലയങ്ങളില്‍ നിന്നും വാങ്ങി ഉപയോഗിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ലോഡ് ഷെഡിങ് പിന്‍വലിക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഏകദേശം 59 ദശലക്ഷം യൂണിറ്റായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. വിവിധ വൈദ്യുതി സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതിയുടെ ഇപ്പോഴത്തെ ലഭ്യത കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയും.

ജലവൈദ്യുതി നിലയങ്ങളില്‍ നിന്നും കേന്ദ്ര വൈദ്യുത പദ്ധതികളില്‍ നിന്നുമുള്ളത് കൂടാതെ ജൂണിലേക്ക് 210 മെഗാവാട്ട് വൈദ്യുതിയും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 550 മെഗാവാട്ട് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങും. ഒക്‌ടോബര്‍ മുതല്‍ അടുത്തവര്‍ഷം മെയ് മാസം വരെ 650 മെഗാവാട്ട് വൈദ്യുതിയായിരിക്കും വാങ്ങുക. 4.47 രൂപ നിരക്കിലായിരിക്കുമിത്. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ലോഡ് ഷെഡിങ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

 ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++


ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌. നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല. 

Tag :blogbhoomi
നിങ്ങളുടെ കമന്റ്സ്  എനിക്കെഴുതുമല്ലോ!?
sunil george ghs muttom blog
call@-9495373360 
ന്ദി -ഹായം

new circular



Final Transfer Orders - HM / AEOs
         +++++++Special rice to school children @ 6 Kg per pupil - DPI Circular

Retirement on Superannuation of the Educational Officers with effect from the AN of 31.05.2012

Extendended the period of Socio Economic and Caste Census to 16th June 2012

Govt Letter for granting Earned Leave to the teachers who engaged in Socio Economic and Caste Census 2012

Teachers package database merging with spark data - DPI circular and detailed instructions dated 25-05-12

SSLC Revaluation Result 2012

Prohibitions and Restrictions on sales of Gutkha and Panmasala by the Kerala state Government

SSA - Deputation Appointment - Aided School Teachers can also be appointed

Re-Designation of Peon in Last Grade Service - GO

Provisional approval of list based on the hearing conducted by Supercheck officer

TTC Course - 2012 -2014 (Govt./Aided TTI's)

Mid Day Meal Scheme - Establishing a Grievance Redressal Mechanism

Inter -district Transfer of part -time language teachers - modified order

NMMS Examination 2011- 2012 -Selection List

Admission - Students from unrecognised schools

Increase the amount of Lumpsum grant of SC/ST/Other eligible students

Teachers' Package - Clarification on approval in uneconomic schools

Teachers' Package - 40 more included

Departmental Test -July 2012 - Notification

Teachers' Package - Clarification on Approval of appointment in Aided Schools arouse in the year 2010-11

Approval of appointments of Specialist Teachers

Life Science B.Ed equilant to Natural Science B.Ed - retrospective effect granted order

Cleaning @ schools on 17-5-12 by using NCC/NSS/Scout/SPC Cadets DPI Circular

Approval of appointment in leave vacancies exceeding 8 months - No need of appellate order

SSLC - SAY- Blank Hallticket

Higher Secondary Examination - Rate of Remuneration Enhanced

Video conference of Educational officers on 08-05-12 - Decisions & Action plans

Judgment dtd 30.12.2011 in C.No.1892/2010 - A and connected complaint of the Hon'ble Kerala Lok Ayuktha

Notification for Sanskrit Teacher Examination

Future Pay Revision Orders- Instructions issued

The issue of TC - DPI's letter to Educational Officers

An Important DPI press release on issuance of TC

FBS - Period of subscription enhanced

Clarification - Special allowance to teachers in charge of Lab/Lib/IT

Admission To Std. XI in The Technical Higher Secondary Schools Under IHRD 2012 – 2013 : Notification - Prospectus - Application

SSLC 2012 - Revaluation Notification - Revaluation Announcement

SAY Examination- 2012 Notification : SSLC - THSLC - AHSLC - SSLC HI

Snehasparsham - Hon. Education Minister's letter to PTA presidents of schools : April | March | February

SSLC 2012 Result : Student wise | School wise result | DEO Wise Result | AHSSLC | SSLC (HEARING IMPAIRED) | THSLC (HEARING IMPAIRED)

Diesnon Entry in Spark (Thanks to Shaji.S, DMU (VHSE))

Teacher's Package Implementation - Avoid delay_DPI Letter H2.35920.2011 Dated 20-04-2012

RTE - Structural Changes in schools (Draft)

Additional information and centres of SSLC Say Examination

Loans and Advances - Recovery during April 2012- postponed - Help file for the Recovery exemption in Spark (Thanks to Shaji.S, DMU (VHSE)

CBSE Schools for NOC - Final List

Education Package - Clarification

Stipulation of attainment of 6 years for admission to Class 1

Pay Revision 2009 : Fixation of Scale of Pay of HSA/HMs -Clarified

General Education -Implementation of the Central Plan Scheme for Infrastructure Development in Minority Institutes (IDMI)- Release of first installment of Grant-in aid Capital assets for the year 2011-12

Marginal increase of seats in Govt., Aided and Unaided HSEs

Mid Day Meal Scheme - MDMS Vouchers shall be returned to schools - DPI Circular

Scheme for construction & running of girls hostel for secondary & higher secondary schools - Revised guidelines

Forwarding LWA applications to Govt - Strict guidelines to the recommending authorities

Implementation of package approval of appointment of specialist techers working without salary

Loans and Advances - Recovery during April 2012- postponed

Inter -district transfer of Part-time language teachers

Period of Probation of officers in state service and equated categories

Group Personal Accident insurance Scheme - Modified Orders

DPI's letter reg Seniority List of 51A Claimants (Attention Managers of aided Schools)-List of 51A Claimants in all Districts

SSLC "SAY" Examination 2012 : Order - G.O.(Rt) No.1403/2012/G.Edn dated 22.03.2012

GIS-Revival /remittance of defaulted premia -Proposal for Government Sanction -Further instructions to DDOs

Implementation of Teachers Package_Approval of appointments in regular vacancies-Review of cases pending-DPI letter dated 02-04-2012

Library Science Notification_2012

Higher Secondary Education-Academic - Single Window of admission to Plus one courses for the academic year 2012-13 -Prospectus approved- Period Extended-Sanctioned accorded- Orders issued

Online Transfer and Posting for Govt School Teachers / Primary HMs Cancelled due to enhancement of Retirement age- Circular

Mid Day Meal Scheme @ MGLCs-BRC countersignature - DPI Circular 27-03-2012

Training to Retrenched Teachers included in the list - Further directions from the DPI to DDEs , DEOs & AEOs

Approval of the list of Retrenched Teachers : Order - G.O.(MS) No.102/2012/G.Edn dated 29.03.2012 and Teachers list (Appendix to the GO (MS) No.102/2012/G.Edn Dt. 29/03/2012)
- DPI Letter - Declaration Form

Promotion to all students till completion of elementary education

RTE Act - Permission to start new Government schools

Std X ICT Training Schedule - ERNAKULAM DISTRICT
ERNAKULAM
- ALUVA - MUVATTUPUZHA - KOTHAMANGALAM

Guidelines for procurement of ICT equipments for schools using various schemes- Revised Order

DPI Circular about OBC Prematric Scholarship Distribution

OBC Prematric Scholarship Distribution: Latest Letter to HMs

SAMPOORNA Installation - Solution to some issues (Sreejith Koiloth,it@school, Wayanad)

Enhancement of Age of Retirement and Creation of Supernumerary posts : Notification to S.R.O No.193/2012 - GO(P)No. 170/2012/Fin Dated 22/03 /2012

Pay Revision 2009 Permission to Exercise Re-option

Provident Fund-Rate of Interest on Deposits-Fixed

IED (sslc-2012)Time table

A list of Diploma in Language Education (Hindi) 2012-2013

DPI Notice - Postponement of Mar 27th Exam to 30th

Fund Allocation from LSGs to Primary Schools - Modified Circular

SAMPOORNA - Offline Installation Guide (From Aluva DEO)

Dies-non on 28.02.2012-Non Availability of Public conveyance -Sanctioning of casual leave and recouping of excess pay drawn -Clarification-Reg

OBC Prematric Scholarship Distribution: Letter to HMs

Std 10 ICT Text Book Training Module - Textbook

Higher Secondary Accountancy Exam date announced

State School Infrastructure Survey 2012 - Instructions from the DPI

Promotion,Transfer & Postings of DEO's

Reservation of OBCs in appointments to the services and posts under the Govt. Kerala- issue of Non Creamy Layer Certificate to the eligible Candidates- Clarifications-reg

TTC Course 2012 -2014 Circular - M2/8924/2012/DPI dated 09.03.2012

Kerala Budget Speech - Malayalam

Arabic Teachers Examination Notification

Promotion of LD Clerks to UD Clerks in G Edn. Order

SPARK - Completion of Details in G Edn. reg

BPHFC- Annual Income limit Enhanced Govt.Order

ICT textbook for standard 10 - Malayalam

Higher Secondary teachers Promotion By transfer - Circular - Apply Online - View Application & Print

Inculcate Scholarship 2011-12 Result

SSLC March 2012 : Scheme Finalisation camp date

House Building Advance-Extension of time limit for Encashment

Diploma in Language Education - (Arabic ,Urdu) - General

SAMPOORNA - Latest DPI Circular

Examination Concession to CWSN - SSLC March 2012
Circular
| Education District Wise List - Order No: IED/63519/11/DPI(Pt.I) Dated 03.03.2012 - Second Order No: IED/63519/11/DPI(Pt.I) dated 09.03.2012

PSC LDC Results [Courtesy: Kerala PSC Website] (Special Thanks to Ranjith Kumar)

ICT Hardware equipments to Govt. LP UP Schools - DPI Circular

SSLC 2012 : Circular about Photo uploading

ICT Procurement at Govt Schools : G.O. by LSG Department | G.O. by Gen. Education Dept | Guidelines for ICT Procurement - Letter to AEOs

Notification -correction of errors in admission register -delegate the authorization to Headmaster

Transfer of employees between un-economic schools under same management - Permitted

Conveyance Allowance to Physically Handicapped Aided Higher Secondary School Employees

Pay protection granted to teachers on retrenchment -clarification

Appointment of Teachers in the schools started functioning due to De-link of Pre- Degree - Approval of Qualification

Selection of qualified HMs/AEOs 'as Principals' in Govt. Higher Secondary Schools

Teachers Eligibility Test - Entrusting SCERT as the academic authority

A very important DPI Circular on SAMPOORNA

DPI Circular on Class X ICT Training

Treasury Transactions during the close of the Financial year- Strict Instructions Issued

SSLC 2012 New time table

Blank Hall ticket for SSLC 2012
Regular Students
- PCN Candidates

Text Book indent for Plus one, Plus two, non vocational Text book

Kerala Part time Contingent Employees Provident Fund -transfer to other provident schemes

SNEHA SPARSHAM - Hon. Education minister's letter to PTA president's of schools

Measures for dealing with - Strike of Feb 28th

Preparation of Seniority list -HSA - Appointed by Local Body

Teacher's Package - Last date for online data-entry extended up to 01-03-2012- Letter from the DPI

Latest instructions regarding Teachers's Package
Data Entry

Text Book distribution - 2012 -13

Purchase of Hardware equipments in general education department

Transfer ,Promotion and Postings of Officers in the cadre of ADPI,JDPI and DDE

Forms for SSLC Practical Exam in Spread sheet format : Sujith. S, H S A(Maths)& SITC, G H S KARIMBA, Palakkad

Forms for SSLC Practical Exam in Spread sheet format : Prepared by KC Babu, SIHS Ummathur

Correction of Address or Parent's name in SSLC / School records requires one and same certificate from village officer - Order

Teachers' Package circular : Last date for data entry extended upto 25-02-2012

Circular about Grace Marks

Acquisition and Disposal of Immovable property

Teachers' package in Ubuntu -Solution Prepared by Abdul Hakeem,Malappuram

Relief Calculator (Reduce Tax on arrear) 10E forms made simple - Prepared by Abdurahiman, HSST (Senior) in Commerce, Govt Girls HSS, BP Angadi, Tirur

Pre-matric Scholarship for OBC Students - Proforma - Affedavit

General Transfer of DEO/DDE - Circular & Application form

General Transfer of Lectures/Senior Lecture/Principal - Circular and Application form

Tax Relief Calculator:Prepared by Sudheer Kumar T K, Headmaster, KCALPS School, Eramangalam, Balussery and Rajan E, Headmaster, A M L P School, Balussery

Guidelines for the procurement of ICT equipments for schools

LSS, USS, Screening tests 2012 - Guidelines dated 10-02-2012

SSLC IT Practical Examination 2012

SLI Premium - Revised from the salary for the month of March 2012

Purchase of Motor Car/Motor Cycle/Scooter- Non-Refundable withdrawal from GPF- Basic Pay limit - Revised

Income Tax Form No. 10E

Teachers Package - Sanctioning of Posts : Circular No.68058/J2/11/G.Edn dated 30.01.2012

IT Final Term Practical Examination for STD VIII and IX Circular - Instructions

List of CBSE/ICSE Schools for NOC

SSLC Continuous Evaluation Score - Online Data Entry

HBA - Extension of the time limit for encashment Circular

SSLC Model Exam : Question Paper code and Timetable

ERNAKULAM DISTRICT - Transfer and posting - Primary Teachers

Easy Tax 2012: Prepared by Sudheer Kumar T K, Headmaster, KCALPS School, Eramangalam, Balussery

Income Tax 2011-12 - Details reg.(Published earlier)

Implementation of Spark compulsory from salary bill for Jan12 - Govt. letter dated 28-01-2012

Travelling Allowance - Revision of T.A Ceiling of State Government Employees And Restoration of Incidental for Air Journey -Sanctioned - Orders Issued

General Transfer of HMs and AEOs : Circular (1) - No.D5/578/11/DPI dated 02.02.2012 - Circular (2) - No.D5/578/2012/DPI dated 02.02.2012

STATE IT QUIZ (Quiz Master - V K Adarsh) : Preliminary Round - HS Final Round - HSS Final Round

Qualification equivalency of diploma in physical education - Govt order

Teacher Transfer- Model Residential Schools

Transfer and Postings - Junior Supts. Education department reg.

CBSC/ICSE Schools for NOC : Proposal Forwarded to Government - List of CBSE/ICSE schools for NOC - No-Objection Certificate - CBSE/ ICSE affiliation

National Talent Search Examination 2011 - Selection List

LSS USS Portfolio

Promotion to the cadre of Principal- DIET

Group Personal Insurance Scheme-Time limit for joining the scheme-Extended

Ceiling on Traveling Allowance of State Government Employees - Revised

DPI Circular about Publishing the Continuous Evaluation Mark for STD VIII, IX and X

Mid Day Meal Scheme (Noon-meal) - One day workshop @ Thrissur & visit of central team on Jan. 30 & 31 - Very important letter

Death of High Dignitaries - Death of Shri . M.O.H Farooj , H.E the Governor of Kerala - Arrangement in connection with - Orders issued

Application are invited for the post of Principal, SIMC, Pangappara.English - Malayalam

State Special School Kalolsavam 2011- 12

Guidelines of State IT Fair -DPI Circular issued - State IT Fest 2012 - Schedule

Conduct of Sugama HIndi Examination -Enhancement of Examination Fees - Orders issued

General Education -SSA -EStt - Appointment of BPOS on deputation basis- sanctioned - Orders issued.

Transfer of Ministerial Staff (Gazetted)

Rules for making selection of candidates for the State Awards for Outstanding Employers and the most efficient Physically Handicapped Employees and APPLICATION FORM

SSLC MODEL EXAM Time table

Clarification about the Special allowance to teachers in charge of Lab/Library/IT

Teaching/Non Teaching staffs of Panchayath schools -Service arrangement

GO about placing senior most VHSC teacher as Principal in VHS Schools

Model SSLC IT Practical Circular

National Voters' Day : Duty Leave for BLOs on the 24th & 25th January 2012

Kerala Entrance Exams - Submission of online application

RTI- Fee Concessions to BPL Family Members

IEDC - Financial assistance through bank account_DPI Circular dated 12-1-12

Kalolsavam Revised Schedule

Stipulation of attainment of 6 years for admission to class-1

Kerala State Special School Kalolsavam entry form and Instructions

State Youth festival 2012 - Guidelines - Circular dated 16-12-2011

Ente Maram School Competition On 14.01.2012

Income Tax Calculator 2012 : Prepared By Babu Vadakkumchery

ID Card- State School kalolsavam

ANIMATION FILM FEST - School, Sub Dist., District & State

IT Training for HSS Teachers Circular from HSE - it@school

IT Training for LP School Teachers

Pre matric Scholarship - Fresh and Renewal List 2011-12

Pay Revision 2004 Permission to exercise re-option

Teachers'Package- DPI Circular reg. Complaint Registration Against Exclusion From Teachers Working Without Salary ‌- help (Instructions for Online entry) - Online entry

Wiki Padana Sibiram @ Trissur

Hindi Diploma in Language Education Course 2012-13 -Correction Notification

Revenue District Kalolsavam Program Chart : Kasaragod - Kannur - Wayanad - Malappuram - Palakkad - Ernakulam - Idukki - Alappuzha - Kottayam - Pathanamthitta - Kollam - Thiruvananthapuram

Trissur District Sasthrolsavam Results (Updated up to 12.30pm 4/01/2012)

Appointment of Independent Head Teachers in LP & UP Schools - Exemption from class charge for HMs in LP & UP schools- Order - GO(P) No.256/11/GEdn dated 28.12.2011

Development of IT enabled system -Entrusted to IT@School Order - GO(Rt) No.5566/2011/GEdn dated 14.12.2011

State Shasthrolsavam Schedule 2012

State Kalolsavam Schedule 2012
+++++++Mannam Jayanthi : Restricted Holiday allowed for Nair Community
 

ghs muttom blog Copyright © 2011-2012 | Powered by Blogger